പി.കെ. മിശ്ര, അമിത് ഷാ എന്നിവരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ഒരാള്‍ പ്രതിരോധ ഇടപാടിന്റെ വിവരങ്ങള്‍ ആരായുകയായിരുന്നു.
സംശയാസ്പദമായ രീതിയില്‍ ഫോണ്‍ കോളുകള്‍ ലഭിച്ചെന്നു ബോയിംഗ് ഇന്ത്യയാണ് 2019 നവംബറില്‍ പിഎംഒയ്ക്ക് പരാതി നല്‍കിയത്.